കൊച്ചി: ചികില്‍സാ സേവനങ്ങളുടെ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തെ ചോദ്യം ചെയ്ത് നല്കിയ ഹരജികള്‍ ഹൈക്കോടതി തള്ളി. ആശുപത്രികളിലും ക്ലിനിക്കുകളിലും ഓരോ സേവനത്തിനുമുള്ള ഫീസും പാക്കേജ് നിരക്കുകളും രോഗികള്‍ക്ക് കാണാവുന്ന രീതിയില്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് തുടങ്ങിയവര്‍ ചോദ്യം ചെയ്തിരുന്നത്. ഇതെല്ലാം ഹൈക്കോടതി തള്ളി. ദന്തരോഗചികില്സയ്ക്ക് നിയമം ബാധകമാക്കിയതിനെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഈ വാദവും കോടതി തള്ളി. മെഡിക്കല്‍ സയന്‍സിന്റെ ഒരു ഭാഗമാണ് ദന്തരോഗ ചികില്‍സയെന്ന് കോടതി ചൂണ്ടിക്കാട്ടി.
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment